ഞാന്‍ ഇനി കവിത എഴുതില്ല !!
ഒരു കവി ആയി അറിയപ്പെട്ടാലോ ?
മോര്‍ച്ചറിയുടെ കൊടുംതണുപ്പില്‍ വിറങ്ങലിച്ച
എന്റെ ശരീരം അഞ്ചുദിനങ്ങള്‍ ,
കിടക്കുന്നതു കണ്ടേ മടങ്ങാവൂയെന്ന
ഗതിക്കേട് എന്റെ അത്മാവിനുണ്ടാകരുതേ..!!
അങ്ങനെ ഒരു മാവ് ഉണ്ടോന്നുമെനിക്കറയില്ല
മരണം കഴിഞ്ഞാല്‍ വീടിലെ മാവ് തിടുക്കം മുറിച്ചിടണം..
പിന്നെ തെക്കേ പറമ്പില്‍ അഗ്നിശുദ്ധികലശം നടത്തി
പരേതാത്മാവിന് പരലോകത്തേക്കു
വേഗേന വിസ കൊടുത്തു വിടണം
ഇല്ലേ ഗതി കിട്ടാ അത്മവായ് അലയുമെന്നു പഴമക്കാര്‍ .
ഇന്നലെ അങ്ങനെയൊരു ദേഹം ,
മോര്‍ച്ചറിയില്‍ കിടന്നിരുന്നു ഒന്നും അറിയാതെ
തെരുവുകളെ സ്വന്തമെന്നു കരുതി ,
മേല്‍വിലാസംമില്ലാതെ വിലസി, അലഞ്ഞു
കവിത രചിച്ചു നടന്ന ഒരു മനുഷ്യ കവിയുടെ ,
ദിവസങ്ങള്‍ മുമ്പേ ശവമായവന്‍ !!
അയാള്‍ തന്റെ ശവപ്പെട്ടി ചുമക്കുന്നവരോട് മുമ്പേ പറഞ്ഞിരുന്നു..
"എന്റെ ഹൃദയത്തിന്റെ സ്ഥാനത് ഒരു പൂവുണ്ടാകും ..
മണ്ണു മൂടുന്നതിനു മുമ്പ് ഹൃദയത്തില്‍ നിന്നുമാ പൂപറിക്കണം ..
പൂവില്ലൂടെ എനിക്ക് തിരിച്ചു പോകണം ..
പൂവിലൂടെ എനിക്ക് തിരിച്ചു പോകണം "
അതേ തെരുവുകളില്‍ മരണം നടന്നു,
ശവപ്പെട്ടി ചുമക്കാന്‍ വന്നവര്‍, പാവം ശവം, കാത്തു കിടന്നു ..
തിരക്കൊഴിഞ്ഞു വൈകിയെത്തേണ്ട
കപടസമൂഹത്തിലെ പൌരമുഖ്യന്മാര്‍ക്കായി !!
ഹൃദയത്തിന്റെ സ്ഥാനത് അയ്യപ്പണ്ണന് കൊണ്ടുനടന്നൊരാ പൂവ്
ഇതിനിടെ ജീര്‍ണിച്ചു നശിച്ചു പോയി ..
ശവപ്പെട്ടി ചുമക്കേണ്ടവര്‍ വെട്ടിലായി ..!!
പൂവിലൂടെ തിരിച്ചു പോകാനിരുന്ന ആ പച്ച മനുഷ്യന്റെ ആത്മാവും !!
വാല്‍കഷ്ണം : പ്രിയ കവി എ.അയ്യപ്പന്റെ മരണവും അതിനുശേഷം ആ ദേഹം അഗ്നിക്കിരയക്കാന്‍ എടുത്ത കാലതാമസവും കണ്ടുനില്‍ക്കെണ്ടിവന്ന ഈ ആരാധകന്റെ അത്മരോക്ഷത്തില്‍ പിറന്ന ഈ കവിത കുറച്ചു മാസം മുമ്പ് എഴുതിയതാണ് .ഓര്‍ക്കുട്ട് കവിതാ കമ്മ്യൂണിറ്റി ഇല് മാത്രം പോസ്റ്റ് ചെയ്ത ഈ കവിത , ഓര്‍ക്കുട്ടില്‍ നിന്നും കുറ്റിയും പറിച്ചു ഞാന്‍ പോരുമ്പോള്‍ ഇങ്ങോട്ടേക്ക് മാറ്റിയതാണ് ..
ഒരു കവി ആയി അറിയപ്പെട്ടാലോ ?
മോര്‍ച്ചറിയുടെ കൊടുംതണുപ്പില്‍ വിറങ്ങലിച്ച
എന്റെ ശരീരം അഞ്ചുദിനങ്ങള്‍ ,
കിടക്കുന്നതു കണ്ടേ മടങ്ങാവൂയെന്ന
ഗതിക്കേട് എന്റെ അത്മാവിനുണ്ടാകരുതേ..!!
അങ്ങനെ ഒരു മാവ് ഉണ്ടോന്നുമെനിക്കറയില്ല
മരണം കഴിഞ്ഞാല്‍ വീടിലെ മാവ് തിടുക്കം മുറിച്ചിടണം..
പിന്നെ തെക്കേ പറമ്പില്‍ അഗ്നിശുദ്ധികലശം നടത്തി
പരേതാത്മാവിന് പരലോകത്തേക്കു
വേഗേന വിസ കൊടുത്തു വിടണം
ഇല്ലേ ഗതി കിട്ടാ അത്മവായ് അലയുമെന്നു പഴമക്കാര്‍ .
ഇന്നലെ അങ്ങനെയൊരു ദേഹം ,
മോര്‍ച്ചറിയില്‍ കിടന്നിരുന്നു ഒന്നും അറിയാതെ
തെരുവുകളെ സ്വന്തമെന്നു കരുതി ,
മേല്‍വിലാസംമില്ലാതെ വിലസി, അലഞ്ഞു
കവിത രചിച്ചു നടന്ന ഒരു മനുഷ്യ കവിയുടെ ,
ദിവസങ്ങള്‍ മുമ്പേ ശവമായവന്‍ !!
അയാള്‍ തന്റെ ശവപ്പെട്ടി ചുമക്കുന്നവരോട് മുമ്പേ പറഞ്ഞിരുന്നു..
"എന്റെ ഹൃദയത്തിന്റെ സ്ഥാനത് ഒരു പൂവുണ്ടാകും ..
മണ്ണു മൂടുന്നതിനു മുമ്പ് ഹൃദയത്തില്‍ നിന്നുമാ പൂപറിക്കണം ..
പൂവില്ലൂടെ എനിക്ക് തിരിച്ചു പോകണം ..
പൂവിലൂടെ എനിക്ക് തിരിച്ചു പോകണം "
അതേ തെരുവുകളില്‍ മരണം നടന്നു,
ശവപ്പെട്ടി ചുമക്കാന്‍ വന്നവര്‍, പാവം ശവം, കാത്തു കിടന്നു ..
തിരക്കൊഴിഞ്ഞു വൈകിയെത്തേണ്ട
കപടസമൂഹത്തിലെ പൌരമുഖ്യന്മാര്‍ക്കായി !!
ഹൃദയത്തിന്റെ സ്ഥാനത് അയ്യപ്പണ്ണന് കൊണ്ടുനടന്നൊരാ പൂവ്
ഇതിനിടെ ജീര്‍ണിച്ചു നശിച്ചു പോയി ..
ശവപ്പെട്ടി ചുമക്കേണ്ടവര്‍ വെട്ടിലായി ..!!
പൂവിലൂടെ തിരിച്ചു പോകാനിരുന്ന ആ പച്ച മനുഷ്യന്റെ ആത്മാവും !!
വാല്‍കഷ്ണം : പ്രിയ കവി എ.അയ്യപ്പന്റെ മരണവും അതിനുശേഷം ആ ദേഹം അഗ്നിക്കിരയക്കാന്‍ എടുത്ത കാലതാമസവും കണ്ടുനില്‍ക്കെണ്ടിവന്ന ഈ ആരാധകന്റെ അത്മരോക്ഷത്തില്‍ പിറന്ന ഈ കവിത കുറച്ചു മാസം മുമ്പ് എഴുതിയതാണ് .ഓര്‍ക്കുട്ട് കവിതാ കമ്മ്യൂണിറ്റി ഇല് മാത്രം പോസ്റ്റ് ചെയ്ത ഈ കവിത , ഓര്‍ക്കുട്ടില്‍ നിന്നും കുറ്റിയും പറിച്ചു ഞാന്‍ പോരുമ്പോള്‍ ഇങ്ങോട്ടേക്ക് മാറ്റിയതാണ് ..
പൂവിലൂടെ എനിക്ക് തിരിച്ചു പോകണം
ReplyDeleteBest Wishes
ഒടുക്കം, വരികൾ കവിതയല്ലാതായി..
ReplyDeleteബ്ലോഗിങ്ങിനു സഹായം
ReplyDeleteമലയാളത്തില്‍ ടൈപ്പ് ചെയ്യാനറിയാത്തവര്‍ക്കും അതിനു സമയമില്ലാത്തവര്‍ക്കും ടൈപ്പിങ്ങിലെ തെറ്റുകള്‍ തിരുത്താന്‍ സാധിക്കാത്തവര്‍ക്കും ഇനി മുതല്‍ ഞങ്ങളുടെ സഹായം തേടാം. ടൈപ്പ് ചെയ്യാനുള്ള മാറ്റര്‍ , കൈയെഴുത്തു പ്രതി തപാലിലോ സ്കാന്‍ ചെയ്തോ ഫാക്സായോ അയച്ചു തന്നാല്‍ മതി. അത് ഉത്തരവാദിത്വത്തോടെ യൂനിക്കോഡ് മലയാളത്തില്‍ ടൈപ്പ് ചെയ്ത്, തെറ്റുകളെല്ലാം തിരുത്തി ഈ മെയിലായി തിരിച്ചയച്ചു തരുന്നതാണ്.
എഴുതു,ഇനിയുംകവിതകള് എഴുതു ....
ReplyDeletenice thought...
ReplyDelete